project 365 Tag

" എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നീയാണ് ബബീ .. " ഇത് കേള്‍കുമ്പോള്‍ ബബിതയുടെ മുഖത്ത്  നിറഞ്ഞു കാണുന്ന സന്തോഷവും , നാണവും കാണാന്‍ വേണ്ടി മാത്രം അല്ല വരുണ്‍ ഇതൊക്കെ പറയാറ് .. അതൊരു വല്യ സത്യമാണ് . വരുണ്‍  നെഞ്ചോട്‌ ചേര്‍ത്തു  വെക്കുന്ന സത്യം ..   എന്നായിരുന്നു പ്രണയം തുടങ്ങിയത് .. ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യം ആയി അത്

" ജിത്തേട്ടനെ പരിച്ചയപെട്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എങ്ങനെ ആവുമായിരുന്നു?" , ആദര്‍ശ് പലപ്പോഴും തന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണത് .. ' ഒന്നും ആവില്ലായിരുന്നു , ഇക്കാണുന്ന പ്രശസ്തിയും സൌഭാഗ്യങ്ങളും ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു ' എന്നും ഇതേ ഉത്തരത്തില്‍ ആണ് അവന്‍ എത്തിച്ചേരുക. മറ്റൊരു തലത്തിലും അവനു ചിന്തിക്കാന്‍ ആവില്ല. പഠിച്ചത് ഫൈന്‍ ആര്‍ട്സ് ആണെങ്കിലും, ജീവിക്കാന്‍ വേണ്ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍

ചുട്ടുപൊള്ളുന്ന ഒരു വേനലില്‍ ആണ് 'സോമനെ' ആദ്യായിട്ടു കാണുന്നത് . വേനല്‍ ചൂട് അകറ്റാന്‍ , പുഴയില്‍ കുളിക്കുക , ഒരു ബിയര്‍ അടിക്കുക എന്നാ ഉദ്ദേശത്തില്‍ ഒത്തു കൂടിയതായിരുന്നു ഞങ്ങള്‍ , ഞാന്‍ എത്തിയപ്പോഴേക്കും ഒരു റൌണ്ട് പൊട്ടിച്ചു കഴിഞ്ഞിരുന്നു .. കുടമടക്കി വെച്ചതുപോലെ മരത്തില്‍ ചാരി ഇരിക്കുകയായിരുന്നു അവന്‍ , അയഞ്ഞ കറുത്ത ഷര്‍ട്ട്‌ അവന്റെ മെലിഞ്ഞ ശരീരത്തെ കൂടുതല്‍ എടുത്തു

'അവള് പോയി ചേട്ടാ .. എന്നെ ഇട്ടെറിഞ്ഞു മറ്റൊരുത്തന്റെ കൂടെ അവള്‍ പോയി ' അവന്റെ കണ്ഠം ഇടറി .. വാക്കുകള്‍ മുറിഞ്ഞു . ഒരു വിങ്ങിപോട്ടലിന്റെ തുടക്കം ആണ് അതെന്നു തോന്നി ! തനികൊന്നും പറയാന്‍ തോന്നിയില്ല , താന്‍ പറഞ്ഞതും സംശയിച്ചതുമെല്ലാം നേരാണെന്ന് ശ്രീയും മനസ്സിലാക്കിയ ഈ നിമിഷം അവനോടു എന്ത് തിരിച്ചു പറയാന്‍ !! ഒരു ആശ്വാസ വാക്കു

" ഈ കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന വര്‍ഗ്ഗം ഇവിടെ ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായേനെ ' !! ജേക്കബ്‌ നെടുവീര്‍പ്പിട്ടു ! വരുണ്‍ അതു വളരെ ശരിയാണെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി .. ' എന്താ വരുണിനു അങ്ങനെയൊന്നും തോന്നിയിട്ടില്ലേ ? അല്ല നിങ്ങള്‍ കണ്ണൂര്കാരെല്ലാം കമ്മ്യൂണിസ്റ്റ്‌കാര്‍ ആണോ ? " വരുണ്‍ കുറച്ചു നേരം മിണ്ടാതിരുന്നു .. ഒരു പിരിയന്‍ ഗോവണി ഇറങ്ങി വരികയായിരുന്നു അവര്‍ .

// // എയര്‍പോര്‍ട്ട് റോഡില്‍ , ഗോള്‍ഫ് ക്ലബ്‌ നു മുന്നില്‍ റോഡിനു ഇരുവശവുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ എല്ലാം ഗോള്‍ഫ് കളിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണെന്നാ .ഗോള്‍ഫ് ക്ലബും കടന്നു വാഹനങ്ങളുടെ നിര നീണ്ടപ്പോള്‍ , തെങ്ങിന്‍ തോപ്പുകള്‍ പോലും വാഹനങ്ങളും ആളുകളും നിറഞ്ഞു കണ്ടപ്പോള്‍ വല്ല അത്യാഹിതാമോ മറ്റോ നടന്നോ എന്നാ ഭയമായി . തിരക്കിനടയിലൂടെ കടന്നു

// // ട്രാഫിക്‌ സിഗ്നലുകളില്‍ പൂക്കളും കളിപ്പാട്ടവും കൊണ്ട് നടന്നു വില്കുന്ന കുട്ടികളെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് അവന്റെ കുഞ്ഞു കണ്ണുകള്‍ ആണ് .. നെറ്റി പൊട്ടി ഒഴുകുന്ന ചോരയും ,  തെറിച്ചു വീണ കളിപാട്ടങ്ങളും .. പതിവ് പോലെ സംസാരം വാഗ്‍വാദത്തിലെക്കും ഒച്ചയിടലിലേക്കും  എത്തി  നിന്നപ്പോള്‍  പ്രകാശിനെ തനിച്ചാക്കി വീട് വിട്ടിറങ്ങിയതാണ്

// // ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നത് കണ്ടപ്പോള്‍ കലിയാണ് വന്നത് , കയ്യില്‍ ഒരു കല്ലുണ്ടായിരുന്നെങ്കില്‍ എറിഞ്ഞുടച്ചേനെ .. മനസ്സില്‍ കോപം കോപം തിരതല്ലിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്തു കയറി ഇരുന്നു .. പതുക്കെ ചോദിച്ചു ' നിങ്ങള്‍ക്ക് ആളെ കയറ്റണം എന്നൊന്നും ഇല്ലേ ? അതോണ്ടാണോ ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നെ ? ' എയര്‍പോര്‍ട്ടിലേക്ക് 'നേരെയുള്ള' ഒരേ ഒരു യാത്ര മാര്‍ഗ്ഗം

// // ഇവിടെ ഇരുന്നാല്‍ അകലെ ചന്ദ്രന്‍ അസ്തമിക്കുന്നത് കാണാം .. സമയം രാത്രി 1 കഴിഞ്ഞിരിക്കുന്നു , ഇന്നത്തെ വര്‍ക്ക്‌ തീരാന്‍ ഇനിയും ഉണ്ട് നീണ്ട ഒരു മണിക്കൂര്‍ .. എന്നും നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് !! ഓരോ ദിവസവും രണ്ടു വച്ച് ആഴ്ചയില്‍ ആര് മണിക്കൂര്‍ , ഷെഡ്യൂള്‍ തയ്യാറാക്കുന്ന മാര്‍ഗരറ്റ് തള്ള എനികെന്നും നൈറ്റ്‌ ആണ് ഇടാറ് ! ഞാന്‍