KhaleelRM

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍ ആയിരുന്നു അവരുടെ ലോകം , ഒരു ട്വീറ്റപ്പിലൂടെ കണ്ട് ഒരു ഫേസ്ബുക്ക്‌ മീറ്റപ്പില്‍ അടുത്തവര്‍ .. പച്ച വെളിച്ചം കത്തി നിന്ന രാവുകളില്‍ വാക്കുകളില്‍ മനസ്സുകളിലേക്ക് സഞ്ചരിച്ചവര്‍ . സ്കൈപും ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഉം ദൂരങ്ങള്‍ കുറച്ചപ്പോള്‍ ,  പിരിയാന്‍ വൈകാത വിധം അടുത്തുപോയി തങ്ങളെന്ന തിരിച്ചറിവ് വിവാഹത്തിലേക് അവരെയും നയിച്ചു . വീട്ടുകാര്‍ക്കിടയില്‍ രണ്ടുപേര്‍ക്കും ഉണ്ടായ സ്വീകാര്യതയോ ഇഷ്ടപെട്ടവര്‍ യോജിക്കട്ടെ എന്നാ

താന്‍ ഇത്രയും കാലം കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണെന്ന് അവനു തോന്നി .. ഇന്നത്തോടെ ഈ നശിച്ച ഏര്‍പ്പാടിനോട് ഗുഡ് ബൈ പറയാല്ലോ എന്നാ ആശ്വാസം ആയിരുന്നു അവന്റെയുള്ളില്‍.   ഏതു നശിച്ച നേരത്താണ് തനിക് ഇങ്ങനെയൊരു കമ്പനിയില്‍ ജോലിക് ചേരാന്‍ തോന്നിയത് ? പലപ്പോഴും ബോധത്തോടെയും ബോധമില്ലാണ്ടും അവന്റെ ദീര്‍ഘ നിശ്വാസങ്ങളില്‍ അലിഞ്ഞു പോകുന്ന ഒരു കൂട്ടം ചോദ്യങ്ങളില്‍  മുഴച്ചു നിന്നവയില്‍ അതും

കഴിഞ്ഞ ആഴ്ചയിലെ ഒരു തിങ്കളില്‍ ആണ് അവനെയും കൊണ്ട് എമിരേറ്റ്സ് ന്റെ വിമാനം ഖത്തര്‍ ഇല്‍  പറന്നിറങ്ങിയത് .. ഓറഞ്ച് നിറത്തിലുള്ള  അമേരിക്കന്‍ ടൂറിസ്റ്റര്‍ പെട്ടിയില്‍ ഡോളറ്സ് ആന്‍ഡ്‌ പൌണ്ട്സ് ഇല്‍  നിന്ന് വാങ്ങിച്ച പുതിയ കുപ്പായങ്ങല്കൊപ്പം ഒരു നൂറു മോഹങ്ങളും കുത്തി നിറച്ചാണ് അവന്‍ ഓരോ ചുവടും  വെച്ചത് .. പുതിയ കമ്പനി .. പുതിയ ജോലി .. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പുനര്‍ജനിക്കുകയാനെന്നു അവനു തോന്നി ..

അവളുടെ കറുത്ത കണ്ണുകള്‍ .. ചുവന്നു തുടുത്ത ചുണ്ടുകള്‍ .. തട്ടതിനുള്ളില്‍ നിന്നും പുറത്തു വരാന്‍ വെമ്പി നില്‍കുന്ന നീണ്ടു ചുരുണ്ട മുടിയിഴകള്‍ . തന്റെ നെഞ്ചോട്‌ മുട്ടി നില്‍കുന്ന മുഴുത്ത മാറിടങ്ങള്‍ .. അബ്ദു സരീനയെ തന്നെ നോക്കി നിന്നു .. അവളെ തന്റെ നെഞ്ചോട്‌ ചേര്‍ത്ത് കൊണ്ടിരിന്നു ,, ശ്വാസം മുട്ടിയിട്ടെന്നോണം സറീന ചുമച്ചു .. അബ്ദുവിന് അവളെ ഇനിയും

മോര്‍ച്ചറിക്ക് മുന്നിലെ ബള്‍ബ്‌ അണഞ്ഞും തെളിഞ്ഞും ഇരുന്നു .. പകല്‍ ആയിരുന്നിട്ടും അവിടം ആകെ ഇരുണ്ടു കിടന്നു .. ഗോവിന്ദ് വാച്ചില്‍ നോക്കി .. സമയം മൂന്ന് ആയതേ ഉള്ളൂ .. കറുത്തിരുണ്ട മേഘങ്ങള്‍ പകലിന്‍ ഒരു രാത്രി തീര്‍ത്തിരിക്കുന്നു .. ചുറ്റും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിശബ്ദതയും , ഇരുട്ടും രംഗത്തിനു കൂടുതല്‍ ഭീകരത കൊടുക്കുന്നതായ് അവനു തോന്നി .. അവന്‍ കൈകളില്‍ ഭാരം

മുറിയില്‍ തളം കെട്ടി നിന്ന കനത്ത നിശബ്ദത അവിടമാകെ ഭീകരത സൃഷ്ടിച്ചു .. ജനല്‍ കമ്പികള്‍കിടയിലൂടെ അരിച്ചിറങ്ങിയ കാറ്റ് സാബിറയുടെ മുടിയില്‍ തട്ടി മറഞ്ഞു പോയി .. മജീദ്‌ അവളുടെ കണ്ണുകളില്‍ നോക്കി . അത് ചുവന്നു, ഒരു കണ്ണുനീര്‍ തുള്ളിയെ പുറത്തേക്കു വിടാന്‍ പാകത്തില്‍ നിറഞ്ഞു നില്‍കുകയാണ്‌ , അവളുടെ തൊട്ടടുത് തന്നെ മുഷിഞ്ഞു കൊണ്ട് തുറിച്ചു നോക്കി നില്‍കുന്ന കട്ടി

ജൂറിയുടെ നാളുകളില്‍ അവന്‍ ഒരു പുകച്ചുരുളിനുള്ളില്‍ അലിഞ്ഞു ചേരാറാണ് പതിവ് .. ഇടിച്ചു പൊടിച്ചു അരിചെടുത്തൊരു കടലാസിന്‍ നിറച്ചു ചുരുട്ടി എടുത്തു ഒരറ്റത്ത് തീ കൊടുക്കുമ്പോള്‍ അവന്‍ സ്വന്തം ദേഹം വെടിഞ്ഞു ഭാരമില്ലാത്തതായി ഒരു അപ്പൂപ്പന്‍ താടിപോലെ മുകളിലോട്ടു പറന്നു പറന്നു പോകും .. അവിടെ നക്ഷത്രങ്ങളോട് കൂട്ട് കൂടി , ചന്ദ്രികയില്‍ ഊഞ്ഞാലാടി രസിക്കും , അത്തിബള്ളിയിലെ താടി വെച്ച കന്നടക്കാരന്‍ ആണ്

ഇടിവെട്ടി മഴ പെയ്ത ഒരു നവംബര്‍ രാത്രിയില്‍ ആണ് അവരെ ആദ്യമായി കാണുന്നത് .. ETC യുടെ വരാന്തയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന ഇടിയെ പേടിച്ചു ചുരുണ്ട് കൂടിയ നിലയില്‍ .. മുന്നിലെ തെരുവ് വിളക്കില്‍ നിന്നുള്ള വെളിച്ചം അവരുടെ മുഖത്ത് ചെന്ന് വീഴുകയും അവരത് കണ്ണില്‍ പെടാണ്ടിരിക്കാന്‍ കയ്യെടുത്ത് കണ്ണിനു മുകളില്‍ വെക്കുകയും ചെയ്തിരുന്നു .. മുഷിഞ്ഞൊരു സാരിയില്‍ ശരീരത്തെ കുത്തി

ഇത് അഷ്‌റഫ്‌ ഇക്കാന്റെ കഥ ആണ് , മോയ്തൂക്കാന്റെ ഒറ്റ മോന്‍ ടെലികോം എഞ്ചിനീയര്‍ അഷ്‌റഫ്‌ക്കാന്റെ കഥ അഷ്‌റഫ്‌ക്ക പഞ്ച പാവവും , ദയാലുവും , ' സ്ത്രീ വിരോധിയും ' ആയിരുന്നു , സ്ത്രീ വിരോധം എന്ത് കൊണ്ടാണെന്ന് ഒരിക്കലും അങ്ങേരു ആരോടും പറഞ്ഞിട്ടില്ല . ഞങ്ങളു ചോദിക്കുമ്പോ ഒക്കെ പറയും '' അതൊക്കെ ബെടക്ക്‌ ജാതിയാടോ '' കോളേജില്‍ പഠിക്കണ കാലത്ത് ഞങ്ങളൊക്കെ

Share via
Copy link
Powered by Social Snap