കൊലുസ്
‘മണിച്ചിത്രതാഴില്‍ ‘ ചിലങ്കയുടെ രൗദ്രം കണ്ടു കവിതയില്‍ - ഗോവണി ഇറങ്ങിപ്പോയ - കൊലുസുകളെയും , പ്രണയ ലേഖനത്തില്‍ അത് ഹൃദയ താളമായി സ്വപ്നത്തില്‍ പക്ഷെ അത് കിലുങ്ങിയില്ല കൊലുസണിഞ്ഞ പാദങ്ങള്‍ നിശ്ചലമായിരുന്നു ആ കണ്ണുകളുടെ തിളക്കം മങ്ങിയിരുന്നു ചുണ്ടില്‍ ചിരി മാഞ്ഞിരുന്നു